Skip to main content

റിച്ചിയിലെ വി.കാഥറിൻ St.Catherine of Ricci

റിച്ചിയിലെ  വി.കാഥറിൻ




ഫ്ളോറെൻസിൽ റിച്ചി എന്നൊരു സമ്പന്ന കുടുംബത്തിൽ ജനിച്ചു. ജ്ഞാനസ്നാന നാമം അലക്സാണ്ട്രി നാ എന്നായിരുന്നു.അമ്മ തന്റെ ശിശു പ്രായത്തിൽ മരിച്ചതിനാൽ അമ്മാമ്മയാണ് കുഞ്ഞിനെ
വളർത്തിയത്. 14-ാമത്തെ വയസിൽ അലക്സാൻട്രീനാ ഡൊമിനിക്കൻ  സഭയിൽ ചേർന്നു കാഥറൈൻ എന്ന നാമം സ്വീകരിച്ചു .രണ്ടു വർഷം അവൾക്ക് തീരെ സുഖമുണ്ടായിരുന്നില്ല
കോപം അനിയന്ത്രിതമായിരുന്നു. നമ്മുടെ കർത്താവിന്റെ പീഡാനുഭവത്തെപ്പറ്റിയുള്ള

ചിന്തയായിരുന്നു
അവളുടെ ആശ്വാസം .അദ്ഭുതകരമായ രീതിയിൽ ആ സുഖക്കേട് മാറി .അതോടെ അവൾ പ്രായശ്ചിത്തവും പ്രാർത്ഥനയും വർദ്ധിച്ചു. ആഴ്ച്ചയിൽ രണ്ട് മൂന്ന് ദിവസം അപ്പവും വെള്ളവും മാത്രമായിരുന്നു അവളുടെ ഭക്ഷണം. ഒരു ദിവസം ഒന്നും ഭക്ഷിച്ചിരുന്നില്ല. സഭാ നിയമം അനുവദിച്ചെടുത്തോളം സ്വശരീരത്തിൽ ചമ്മട്ടി കൊണ്ട് അടിച്ചുപോന്നു .അവളുടെ പ്രായശ്ചിത്താരൂപിയേക്കാൾ അത്ഭുതാവഹമായിരുന്നു അവളുടെ എളിമയും ശാന്തതയുംപ്രാശാന്തതയുംപ്രാർത്ഥനയുംർത്ഥനയും പ്രായശ്ചിത്തവും ധ്യാനവും കൊണ്ടാണ് ഈ ദൃശമായ ആത്മനിയന്ത്രണം അവൾ പ്രാപിച്ചത്
       


കാഥറിന്റെ ജീവത വിശുദ്ധി ഗ്രഹിച്ചിരുന്ന സഭാംഗങ്ങൾ അവളെ ചെറുപ്പത്തിൽ തന്നെ നോവിസ്  മിസ്ട്രസ്സാക്കി.25-ാമത്തെ വയസ്സിൽ ആജീവനാന്ത  മഠാധിപയായി തിരഞ്ഞെടുത്തു. ഇതിനിടയ്ക്ക് രോഗികളെ ശുശ്രൂഷിക്കുന്നതും ദരിദ്രരെ സംരക്ഷിക്കുന്നതും അവർക്ക് എത്രയും പ്രിയങ്കരമായിരുന്നു. രോഗിയിൽ ക്രിസ്തുവിനെ കണ്ടിട്ട് കാഥറിൻ മുടിന്മേൽ നിന്നാണ് അവരെ ശുശ്രൂഷിച്ചത് പ്രാറ്റിലെ തന്റെ മഠം വിടാതെ തന്നെ റോമയിൽ വസിക്കുന്ന ഫിലിപ്പ് നേരിയോട് അവൾ സംസാരിക്കുകയുണ്ടായെന്ന് അഞ്ച് സാക്ഷികൾ ബോളന്റിസ്റ്റുകാർക്ക് മൊഴി കൊടുത്തിട്ടുണ്ട്. 15-ാം ഗ്രിഗോറിയോസ് മാർപ്പാപ്പാ എഴുതിയ നാമകരണ ലേഖനത്തിൽ എടുത്ത് പറയുന്നു.
            കഥറിന്റെ പ്രധാന ധ്യാന വിഷയം കർത്താവിന്റെ പി ഡാനുഭവമാണ് .കർത്താവിന്റെ തിരുമുറിവുകൾ അവളിൽ പതിഞ്ഞിരുന്നു
ശുദ്ധീകരണ ആത്മാക്കളോട് ഇവൾക്കുണ്ടായിരന്ന ഭക്തിയും വളരേയാണ് നാട്ടുകാർ ആരെങ്കിലും മരിക്കുമ്പോൾ അവളുടെ പ്രാർത്ഥനാ സഹായം തേടിയിരുന്നു. തന്റെ പ്രാർത്ഥന വഴി ശുദ്ധീകരണസ്ഥലത്തു നിന്നും രക്ഷപ്പെട്ട ആത്മാക്കൾ അവൾക്ക് പ്രത്യക്ഷപ്പെട്ട് നന്ദി പറഞ്ഞിട്ടുണ്ട്.

അന്തിമ രോഗം അൽപം ദീർഘമായിരുന്നു. വളരേ സന്തോഷത്തോടെ രോഗത്തിന്റെ വേദനകൾ സഹിച്ച് 1589 ഫെബ്രുവരി 2 -ാo തീയതി കർത്തിവിന്റെ കാഴ്ച്ചവെപ്പ് തിരുനാൾ ദിവസം അവൾ നിത സമ്മാനത്തിനായി വിളിക്കപ്പെട്ടു.1746-ൽ 14-ാം ബെനഡിക്ടു മാർപ്പാപ്പ കാഥറിനെ പുണ്യവതി എന്ന് നാമകരണം ചെയ്തു

Comments

Popular posts from this blog

വി.എവുപ്രാസ്യാമ്മ ST EUPHRASIA

        വി . എവുപ്രാസ്യാമ്മ പ്രാർത്ഥിക്കുന്ന അമ്മ ജനനം : 1877 ഒക്ടോബർ 17          വെള്ളിക്കുളങ്ങര, തൃശ്ശൂർ , കേരളം   മരണം 1952 ഓഗസ്റ്റ് 29 (പ്രായം 74)     തൃശ്ശൂർ ജില്ലയിലെ കാട്ടൂർ ഗ്രാമത്തിൽ എലുവത്തിങ്കൽ ചേർപ്പുക്കാരൻ സിറോ മലബാർ തറവാട്ടിൽ അന്തോണിയുടെയും കുഞ്ഞേത്തിയുടെയും മകളായാണ് റോസ എന്ന എവുപ്രാസ്യമ്മ ജനിച്ചത്. ഒമ്പതാം വയസിൽതന്നെ കർമലീത്താ സഭയിൽ അംഗമായി. പിന്നീട് സഭാവസ്ത്രം സ്വീകരിച്ച് എവുപ്രാസ്യമ്മ എന്ന പേരു സ്വീകരിച്ചു. ഒല്ലൂർ സെന്റ് മേരീസ് മഠത്തിൽ 45 വർഷത്തോളം പ്രവർത്തിച്ചു. 1987-ൽ സഭ ദൈവദാസിയായി പ്രഖ്യാപിച്ചു. 'പ്രാർത്ഥിക്കുന്ന അമ്മ' എന്ന് ഇവരെ വിളിച്ചിരുന്നു. 2006 ഡിസംബർ മൂന്നിന് കത്തോലിക്കാ സഭ എവുപ്രാസ്യമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 2014 നവംബർ 23-ന് ഫ്രാൻസിസ് മാർപ്പാപ്പ ഇവരെ വിശുദ്ധ എന്ന് നാമകരണം ചെയ്തു.

ഡൊമിനിക് സാവിയോ ST.DOMINIC SAVIO

ഡൊമിനിക് സാവിയോ "small in size, but a towering giant in spirit."                                                         Pope Pius XI, ഹ്രസ്വമായ ജീവിതത്തിനു ശേഷം കൗമാരപ്രായത്തിൽ മരിച്ച്, കത്തോലിക്കാസഭയിലെ വിശുദ്ധപദവിയിലേക്കുയർത്തപ്പെട്ട ഇറ്റലി സ്വദേശിയാണ് ഡൊമിനിക് സാവിയോ (ജനനം: ഏപ്രിൽ 2, 1842 – മരണം: മാർച്ച് 9, 1857).വിശുദ്ധ ജോൺ ബോസ്കോയുടെ ശിഷ്യനായിരുന്ന സാവിയോ, 14-ആം വയസ്സിൽ രോഗബാധിതനായി മരിക്കുമ്പോൾ, പുരോഹിതപദവിക്കായി പഠിക്കുകയായിരുന്നു. It was Fr. Giuseppe Cugliero, Dominic's teacher at school, who gave a high account of him to John Bosco and recommended that Bosco meet him during the Feast of the Rosary, when he would take his boys to Murialdo. Accordingly, accompanied by his father, Dominic met John Bosco on the first Monday in the month of October, 1854. John Bosco records this conversation in some detail. He notes that Dominic was eager to go to Turin with John Bosco, and that he wished to become a priest after completing his studies in that to